സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്താന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ഹൗസ് സര്‍ജന്‍മാര്‍ കൂടി സമരം തുടങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. പിജി വിദ്യാര്‍ത്ഥികളുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു.