Saturday, May 4, 2024
keralaNewspolitics

യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട സ്ത്രീപീഡന പരാതി പോലീസ് ഒത്തുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ യുവമോർച്ച പ്രവർത്തകർ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 ഓളം പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.പീഡന പരാതി ഒതുക്കാൻ ഇടപെട്ട മന്ത്രി രാജിവയ്ക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട സ്ത്രീപീഡന പരാതി പോലീസ് ഒത്തുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 ഒാളം പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പീഡന പരാതി ഒതുക്കാൻ ഇടപെട്ട മന്ത്രി രാജിവയ്ക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.