Monday, May 6, 2024
keralaNews

ഭക്തരില്‍ നിന്നും സഹായം സ്വീകരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഭക്തരില്‍ നിന്നും സഹായം സ്വീകരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ഫെബ്രുവരി മുതല്‍ പദ്ധതി ആരംഭിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.സര്‍ക്കാരുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിക്കുമെന്നും വ്യക്തമാക്കി.1248 ക്ഷേത്രങ്ങളിലെ നിത്യനിദാനവും ജീവനക്കാരുടെ ശമ്പളവും നല്‍കുന്നതും ബുദ്ധിമുട്ടിലാണ് ദേവസ്വം ബോര്‍ഡ്.മാസം 40 കോടി രൂപയാണ് ഇതിനായി ബോര്‍ഡിന് വേണ്ടത്.